Congress ARMY

Congress ARMY കോൺഗ്രസ്സിന് വേണ്ടി മരിക്കും
(1)

ഇടത് ബദൽ എന്ന് പറഞ്ഞു നടന്നിരുന്ന ഒരു പാർട്ടിയുടെ അവസ്ഥയാണ്, സംസ്ഥാന സെക്രട്ടറി പ്രസംഗിക്കുന്ന വേദി ആണിത്,അതും ഒരു വികസന...
16/02/2026

ഇടത് ബദൽ എന്ന് പറഞ്ഞു നടന്നിരുന്ന ഒരു പാർട്ടിയുടെ അവസ്ഥയാണ്, സംസ്ഥാന സെക്രട്ടറി പ്രസംഗിക്കുന്ന വേദി ആണിത്,അതും ഒരു വികസനവും ഇല്ലാതെ തന്നെ മൂന്നാമതും ഭരണത്തിൽ ഏറുവാൻ വേണ്ടി, സിപിഎം പാർട്ടി നടത്തുന്ന വികസന മുന്നേറ്റ ജാഥയിൽ ആണ് ഈ അവസ്ഥ.

ഇവർക്ക് ഇത് വരണം അതിന്റെ കാരണം, കേരളത്തിലെ ജനങ്ങൾ രണ്ടാമതും ഭരണത്തിൽ ഏറ്റിയപ്പോൾ ഇവർക്കുണ്ടായ അഹങ്കാരം ചെറുതൊന്നുമല്ല അത്, സംസ്ഥാന നേതാവായാലും ബ്രാഞ്ച് നേതാവായാലും അവനവന്റെ
വലുപ്പത്തിനനുസരിച്ചുള്ള അഹങ്കാരം എല്ലാ ഘടകത്തിലും ഉണ്ടായി.

ജനങ്ങളോട് ധാഷ്ട്യം, അഹങ്കാരം, പുച്ഛം, അവഗണന, അധികാര ദുർവിനിയോഗം, അഴിമതി, അനർഹമായ കുത്തിക്കയറ്റലുകൾ സർക്കാർ സ്ഥാപനങ്ങളിൽ അടക്കം, അസമത്വം, വളർന്നു പന്തലിച്ച വർഗ്ഗീയത, പക്ഷഭേദം,
അസമാധാനം, ജാതി, മതം, സഭ, ഉപജാതി, അങ്ങനെ സമൂഹത്തിലെ എല്ലാതട്ടിലും ഉണ്ടായിരിക്കുന്ന സാമൂഹിക, സാമ്പത്തിക വേർതിരിവ്.... അങ്ങനെ കേരളം...സ്വാമി വിവേകനന്ദൻ പറഞ്ഞത് പോലെ കേരളം കഴിഞ്ഞ പത്ത് വർഷം കൊണ്ട് അസ്സൽ ഭ്രാന്താലയം ആയി മാറി. കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ഇത് പ്രകടമാണ്. ഇങ്ങനെ ഇവർ ജനങ്ങളിൽ നിന്നും അകന്നു.

അധികാരത്തിൽ നിന്നും മാറി നിന്നില്ല എങ്കിൽ സിപിഐഎമ്മും കേരളവും ഇനി ഉണ്ടാവില്ല... എന്നത് പരമാർത്ഥമാണ്.
സിപിഎമ്മിന്റെ അധപധനത്തിന്റെ കാരണം വിജയൻ പിണറായി എന്ന ഏകാതിപധി ആയ സിപിഎം നേതാവാണ് എന്ന് ചരിത്രത്താളുകളിൽ എന്നും രേഖപ്പെടുത്തും.കമ്മ്യൂണിസ്റ്റും സിപിഎമ്മും രണ്ടും രണ്ടാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയ ഇടത് നേതാവ് കൂടിയാണ് വിജയൻ പിണറായി.

✍️.... ജെസ്റ്റിൻ പുതുശേരി
puthu

16/01/2026

ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്

വസ്തുതകൾ അറിയുക
​സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്ന ചില കുറിപ്പുകൾ കാണാനിടയായി. വസ്തുതകളുമായി യാതൊരു പുലബന്ധം പോലുമില്ലാത്ത കേവലം രാഷ്ട്രീയ വിരോധം തീർക്കാൻ വേണ്ടി കെട്ടിച്ചമച്ച കഥകളാണിവ എന്ന് പറയാതെ വയ്യ.

​1. കൊടി മരത്തിലെ ചിതലും അതിന്റെ ശാസ്ത്രവും
സ്വർണ്ണത്തിലോ കോൺക്രീറ്റിലോ ചിതൽ പിടിക്കില്ല എന്നത് ചെറിയ കുട്ടികൾക്ക് പോലും അറിയാവുന്ന കാര്യമാണ്. എന്നാൽ ക്ഷേത്രങ്ങളിലെ കൊടിമരങ്ങൾ നിർമ്മിക്കുന്നത് തേക്ക് തടി ഉപയോഗിച്ചാണ്, അതിന് മുകളിലാണ് സ്വർണ്ണപ്പാളികൾ ഘടിപ്പിക്കുന്നത്. ഈ തടിക്ക് കാലപ്പഴക്കം കൊണ്ട് കേടുപാടുകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. ഇതിനെ അഴിമതിയായി ചിത്രീകരിക്കുന്നത് പൊതുജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണ്.

​2. ആചാരപരമായ തീരുമാനങ്ങൾ:
കൊടിമരത്തിലെ വാജി വാഹനം തന്ത്രിക്ക് കൈമാറിയതിനെ ചോദ്യം ചെയ്യുന്നത് ആചാരങ്ങളെ അറിയാത്തതുകൊണ്ടാണ്. ക്ഷേത്രനിർമ്മാണത്തിൽ തന്ത്രിയുടെ സ്ഥാനം പരമോന്നതമാണ്. ലോഹത്തിന്റെ ശുദ്ധി പരിശോധിക്കുന്നതിനും ആചാരപരമായ പൂർണ്ണത ഉറപ്പാക്കുന്നതിനും തന്ത്രിയുടെ മേൽനോട്ടം അത്യാവശ്യമാണ്. ഇതിൽ രാഷ്ട്രീയ നേതാക്കളെ വലിച്ചിഴക്കുന്നത് ദുരുദ്ദേശപരമാണ്.

​3. കൂടിക്കാഴ്ചകൾ കുറ്റകൃത്യമല്ല:
രാഷ്ട്രീയ നേതാക്കളോ മതപുരോഹിതന്മാരോ പരസ്പരം കാണുന്നതും സംസാരിക്കുന്നതും ജനാധിപത്യ രാജ്യത്ത് സ്വാഭാവികമാണ്. ആരെങ്കിലും ഡൽഹിയിൽ പോയെന്നോ ആരെയെങ്കിലും കണ്ടെന്നോ ഉള്ളത് ഒരു അഴിമതിയുടെ തെളിവല്ല. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർ അതിന് കൃത്യമായ തെളിവുകൾ ഹാജരാക്കുകയാണ് വേണ്ടത്. അല്ലാതെ 'അടുക്കളക്കാരൻ', 'ബാർ മുതലാളി' തുടങ്ങിയ കേട്ടുകേൾവികൾ വിളിച്ചുപറയുകയല്ല.

​4. തെളിവില്ലാത്ത ആരോപണങ്ങൾ:
പഅടൂർ പ്രകാശിനെതിരെ പറയുന്നവർ ഓർക്കുക, വർഷങ്ങളായി ഇത്തരം ആരോപണങ്ങൾ എയറിലുണ്ട്. ഇന്നുവരെ ഒരു കോടതിയിലും ഇത് തെളിയിക്കപ്പെട്ടിട്ടില്ല. രാഷ്ട്രീയ പ്രതിയോഗികളെ തളർത്താൻ അന്വേഷണ ഏജൻസികളെയും ഇത്തരം കഥകളെയും ഉപയോഗിക്കുന്നത് കേരള രാഷ്ട്രീയത്തിലെ തരംതാഴ്ന്ന രീതിയാണ്.
​പഴയ വിവാദങ്ങൾ കുത്തിപ്പൊക്കി പുകമറ സൃഷ്ടിക്കുന്നതിന് പകരം വികസനത്തെയും വസ്തുതകളെയും കുറിച്ച് സംസാരിക്കാൻ നമുക്ക് ശീലിക്കാം.അതെങ്ങനെയാ വല്ലതും ചെയ്‌താൽ അല്ലേ പറയാൻ പറ്റൂ അല്ലെ...

15/01/2026

ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്

വസ്തുതകൾ അറിയുക
​സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്ന ചില കുറിപ്പുകൾ കാണാനിടയായി. വസ്തുതകളുമായി യാതൊരു പുലബന്ധം പോലുമില്ലാത്ത കേവലം രാഷ്ട്രീയ വിരോധം തീർക്കാൻ വേണ്ടി കെട്ടിച്ചമച്ച കഥകളാണിവ എന്ന് പറയാതെ വയ്യ.

​1. കൊടിമരത്തിലെ ചിതലും ശാസ്ത്രവും:
സ്വർണ്ണത്തിലോ കോൺക്രീറ്റിലോ ചിതൽ പിടിക്കില്ല എന്നത് ചെറിയ കുട്ടികൾക്ക് പോലും അറിയാവുന്ന കാര്യമാണ്. എന്നാൽ ക്ഷേത്രങ്ങളിലെ കൊടിമരങ്ങൾ നിർമ്മിക്കുന്നത് തേക്ക് തടി ഉപയോഗിച്ചാണ്, അതിന് മുകളിലാണ് സ്വർണ്ണപ്പാളികൾ ഘടിപ്പിക്കുന്നത്. ഈ തടിക്ക് കാലപ്പഴക്കം കൊണ്ട് കേടുപാടുകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. ഇതിനെ അഴിമതിയായി ചിത്രീകരിക്കുന്നത് പൊതുജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണ്.

​2. ആചാരപരമായ തീരുമാനങ്ങൾ:
കൊടിമരത്തിലെ വാജി വാഹനം തന്ത്രിക്ക് കൈമാറിയതിനെ ചോദ്യം ചെയ്യുന്നത് ആചാരങ്ങളെ അറിയാത്തതുകൊണ്ടാണ്. ക്ഷേത്രനിർമ്മാണത്തിൽ തന്ത്രിയുടെ സ്ഥാനം പരമോന്നതമാണ്. ലോഹത്തിന്റെ ശുദ്ധി പരിശോധിക്കുന്നതിനും ആചാരപരമായ പൂർണ്ണത ഉറപ്പാക്കുന്നതിനും തന്ത്രിയുടെ മേൽനോട്ടം അത്യാവശ്യമാണ്. ഇതിൽ രാഷ്ട്രീയ നേതാക്കളെ വലിച്ചിഴക്കുന്നത് ദുരുദ്ദേശപരമാണ്.

​3. കൂടിക്കാഴ്ചകൾ കുറ്റകൃത്യമല്ല:
രാഷ്ട്രീയ നേതാക്കളോ മതപുരോഹിതന്മാരോ പരസ്പരം കാണുന്നതും സംസാരിക്കുന്നതും ജനാധിപത്യ രാജ്യത്ത് സ്വാഭാവികമാണ്. ആരെങ്കിലും ഡൽഹിയിൽ പോയെന്നോ ആരെയെങ്കിലും കണ്ടെന്നോ ഉള്ളത് ഒരു അഴിമതിയുടെ തെളിവല്ല. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർ അതിന് കൃത്യമായ തെളിവുകൾ ഹാജരാക്കുകയാണ് വേണ്ടത്. അല്ലാതെ 'അടുക്കളക്കാരൻ', 'ബാർ മുതലാളി' തുടങ്ങിയ കേട്ടുകേൾവികൾ വിളിച്ചുപറയുകയല്ല.

​4. തെളിവില്ലാത്ത ആരോപണങ്ങൾ:
ബാർ മുതലാളിയുടെ മൊഴികളെക്കുറിച്ച് പറയുന്നവർ ഓർക്കുക, വർഷങ്ങളായി ഇത്തരം ആരോപണങ്ങൾ എയറിലുണ്ട്. ഇന്നുവരെ ഒരു കോടതിയിലും ഇത് തെളിയിക്കപ്പെട്ടിട്ടില്ല. രാഷ്ട്രീയ പ്രതിയോഗികളെ തളർത്താൻ അന്വേഷണ ഏജൻസികളെയും ഇത്തരം കഥകളെയും ഉപയോഗിക്കുന്നത് കേരള രാഷ്ട്രീയത്തിലെ തരംതാഴ്ന്ന രീതിയാണ്.
​പഴയ വിവാദങ്ങൾ കുത്തിപ്പൊക്കി പുകമറ സൃഷ്ടിക്കുന്നതിന് പകരം വികസനത്തെയും വസ്തുതകളെയും കുറിച്ച് സംസാരിക്കാൻ നമുക്ക് ശീലിക്കാം.അതെങ്ങനെയാ വല്ലതും ചെയ്‌താൽ അല്ലേ പറയാൻ പറ്റൂ അല്ലെ...

ആരാണ് പുന്നപ്ര വയലാർ സമര നായകൻ...?എന്താണ് യാഥാർഥ്യം...?എന്തിനാണ് യാഥാർഥ്യം മൂടി വച്ചത്....?കമന്റ് ചെയ്യൂ
27/10/2025

ആരാണ് പുന്നപ്ര വയലാർ സമര നായകൻ...?
എന്താണ് യാഥാർഥ്യം...?
എന്തിനാണ് യാഥാർഥ്യം മൂടി വച്ചത്....?
കമന്റ് ചെയ്യൂ

15/10/2025

ആർ എസ് എസ് ശാഖയിൽ നിന്നും ലൈംഗിക പീഡനം നേരിട്ട, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി സ്വദേശി അനന്തു അജിയുടെ മരണ മൊഴി മൂന്നാം വയസ്സ് മുതൽ ഇരുപത്തി അഞ്ചാം വയസ്സ് വരെ അനന്തുവിനെ ആർ എസ് എസ് നേതാക്കൾ ലൈംഗികമായി പീഡിപ്പിച്ചു, സഹിക്കാൻ വയ്യാതെ ആ യുവാവ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തു, അമ്മയും സഹോദരിയും വഴിയാധാരമായി. സ്വന്തം മക്കളേ ആർ എസ് എസ് ശാഖയിൽ പറഞ്ഞയക്കുന്ന മാതാപിതാക്കൾ ഇടയ്ക്ക് ഇടയ്ക്ക് അന്വേഷിക്കുക മക്കളെ എന്തൊക്കെയാണ് ഇവർ ചെയ്യുന്നത് എന്ന്. സ്വന്തം മക്കളേ സ്സ്വവർഗ്ഗാനുരാഗികൾക്ക് ഭോഗിക്കാൻ ഇട്ടു കൊടുക്കരുത്.

01/10/2025

സ്വന്തമായി സംസാരിക്കാൻ പോലും അറിയില്ലേ ഈ ഇരട്ട സംഘന്...?

ഓൺലൈൻ മഞ്ഞ പത്രങ്ങൾ ഏത് രാഷ്ട്രീയ നേതാവിനെയും എന്തും പറയാം എന്ന രീതിയിലാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്...
27/09/2025

ഓൺലൈൻ മഞ്ഞ പത്രങ്ങൾ ഏത് രാഷ്ട്രീയ നേതാവിനെയും എന്തും പറയാം എന്ന രീതിയിലാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ വാ തുറന്ന് പൊതുസമൂഹത്തിലേക്ക് മാലിന്യം വിസർജ്ജിക്കുന്ന രാജൻ ജോസഫ് എന്ന വിഷജീവി കേരളത്തിലെ പ്രമുഖരായ രണ്ട് രാഷ്ട്രീയ നേതാക്കളെ,
നേരിട്ട് പേര് പറയാതെ എന്നാൽ അവർ ആരാണെന്ന് മനസ്സിലാകുന്ന തരത്തിൽ അങ്ങേയറ്റം നികൃഷ്ടമായ രീതിയിൽ അധിക്ഷേപിച്ചുകൊണ്ട് ഒരു വീഡിയോ ചെയ്യുകയുണ്ടായി. രാഷ്ട്രീയമായി എതിരിൽ നിൽക്കുമ്പോഴും ഇത്തരം ജീർണ്ണിച്ച പ്രവണതകളെ അംഗീകരിക്കുക എന്നത് സാധാരണ മനുഷ്യർക്ക് സാധ്യമായ കാര്യമല്ല. ഇത്രയും ഗുരുതരമായ ആരോപണം ഉന്നയിക്കപ്പെട്ടിട്ടും സിപിഎം നേതൃത്വം കുറ്റകരമായ മൗനം പുലർത്തുകയാണ്. എറണാകുളത്ത് കെ ജെ ഷൈനിന് ഒരു പ്രശ്നമുണ്ടായപ്പോൾ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ വച്ച് ഷാജഹാനെ അറസ്റ്റ് ചെയ്യാൻ കാണിച്ച ധൈര്യം ഈ വിഷയത്തിലും സംസ്ഥാന സർക്കാരും സിപിഎമ്മും കാണിക്കേണ്ടതുണ്ട്.

ഈ ആരോപണത്തിൽ സിപിഎം മൗനം പാലിച്ചാൽ ആരോപണം ശരിവെക്കുന്നതിന് തുല്യമാകും എന്ന് മാത്രം ഓർമിപ്പിക്കുന്നു. വായിലൂടെ വിസർജ്യം തുപ്പുന്ന രാജൻ ജോസഫിനെ പോലെയുള്ള മലിനമനസ്കരെ നേരിടാനുള്ള ആർജ്ജവം കാണിക്കണമെന്ന് സിപിഎമ്മിനോടും സംസ്ഥാന സർക്കാരിനോടും പൊതുസമൂഹം ആവശ്യപ്പെടുന്നു

25/09/2025

മുഹമ്മദ്‌ റിയാസിനെയും ഇളമരം കരീമിനെതിരെയും ഗുരുതര ആരോപണവുമായി രാജൻ ജോസഫ്

തല്ലി തോൽപ്പിക്കാൻ പറ്റിയില്ലേൽ തൂ.... തോല്പിക്കും സിപിഎം 🤣🤣
20/09/2025

തല്ലി തോൽപ്പിക്കാൻ പറ്റിയില്ലേൽ തൂ.... തോല്പിക്കും സിപിഎം 🤣🤣

കെ എം അഭിജിത്ത് എഴുതുന്നു.എത്രനാൾ ഭൂമിയിൽ ജീവിച്ചിരുന്നാലും അവസാന ശ്വാസംവരെ നിറയെ ഓർമ്മകൾ, ജീവിത പാഠങ്ങൾ സമ്മാനിച്ചാണ് സ...
19/07/2025

കെ എം അഭിജിത്ത് എഴുതുന്നു.

എത്രനാൾ ഭൂമിയിൽ ജീവിച്ചിരുന്നാലും അവസാന ശ്വാസംവരെ നിറയെ ഓർമ്മകൾ, ജീവിത പാഠങ്ങൾ സമ്മാനിച്ചാണ് സാർ യാത്രയായത്..

പുതുപ്പള്ളിയിൽ നിന്ന് കോഴിക്കോട്ടേയ്ക്കുള്ള തിരികെ യാത്രയിൽ സാറോടൊപ്പമുള്ള നിമിഷങ്ങൾ ഓരോന്നും ഇന്നത്തേതെന്ന പോലെ മനസ്സിലേക്ക് കടന്നുവരികയാണ്.. അദ്ദേഹത്തോടൊപ്പമുള്ള ഓരോ യാത്രകളും പുതിയ ജീവിത പാഠമാണ് പലരിലുമെന്നപോലെ എനിക്കും സമ്മാനിച്ചിട്ടുള്ളത്. ഒരു പൊതുപ്രവർത്തകൻ എങ്ങനെയാകണമെന്നതിനൊപ്പം ഒരാൾക്ക് എങ്ങനെ നല്ലൊരു മനുഷ്യനാകാൻ സാധിക്കുമെന്ന ജീവിതം കൂടിയാണ് അദ്ദേഹം നമുക്ക് കാണിച്ചു തന്നത്.

കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിക്കാൻ സാധിച്ച കാലത്ത് സാർ വ്യക്തിപരമായും, യൂണിറ്റിലെ കെ.എസ്.യുക്കാർ തൊട്ട് സംസ്ഥാന കമ്മിറ്റിയിലെ സഹഭാരവാഹികളടക്കം ഞങ്ങൾക്കോരൂരുത്തർക്കും നൽകിയ പിന്തുണ ചെറുതായിരുന്നില്ല.(എക്കാലത്തും അതങ്ങനെ തന്നെയായിരുന്നല്ലോ..! അദ്ദേഹം തന്നെ എഴുതിയ പോലെ അവസാന ശ്വാസം വരെയും സാർ കെ.എസ്.യുക്കാരനായിരുന്നു).

എല്ലാ സന്തോഷത്തിലും, പ്രയാസത്തിലും,പ്രതിസന്ധിയിലും ഓടിച്ചെല്ലാൻ കഴിയുന്ന ആ ഇടം വലിയൊരു തുരുത്തായിരുന്നു..! സങ്കടങ്ങളും,നിസ്സഹായതയും കൊണ്ട് പൊട്ടിതെറിക്കാൻ തയ്യാറെടുക്കുന്ന മനസ്സിനെ സാന്നിധ്യം കൊണ്ട് ശാന്തമാക്കാൻ കഴിഞ്ഞിരുന്ന, എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചവനെ ഒറ്റവാക്കുകൊണ്ട് മുന്നോട്ട് പോകാൻ പ്രേരിപ്പിച്ചിരുന്ന, സർവ്വവും നഷ്ടപ്പെട്ട് മുന്നിൽ ഇരുട്ട് മാത്രമെന്ന് ധരിച്ചവനിൽ ഒരു സ്പർശം കൊണ്ട് വെളിച്ചത്തെ ദർശിക്കാൻ പ്രാപ്തനാക്കിയിരുന്ന, എല്ലാമെല്ലാമായ തുരുത്ത്.

എഴുതാൻ ഒരുപാടുള്ള,പറയാൻ ദിവസങ്ങൾ വേണ്ടിവരുന്ന ഓർമ്മകൾ...
ജീവിതത്തിൽ അദ്ദേഹത്തോടൊപ്പം ചിലവഴിക്കാൻ സാധിച്ച നിമിഷങ്ങളെ, അസുലഭ നിമിഷങ്ങളെ ഓർത്ത് പ്രിയപ്പെട്ട സാറിന് പ്രണാമം..💔

Address

Kottayam
Puthuppally
686502

Telephone

+919645652309

Website

Alerts

Be the first to know and let us send you an email when Congress ARMY posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share