15/09/2025
*വികസന വിരോധികളെ തിരിച്ചറിയുക: എസ്ഡിപിഐ*
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് അടിസ്ഥാന രഹിതമായ ആരോപണമായി രംഗത്ത് വരുന്ന സിപിഎമ്മിനെ ജനങ്ങൾ തിരിച്ചറിയണമെന്ന് എസ്ഡിപിഐ.
കളമശ്ശേരി
എംഎൽഎയും മന്ത്രിയുമായ
പി രാജീവിന്റെ മണ്ഡലത്തിലുൾപ്പെട്ട
കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിലെ
വിവിധ വാർഡുകളിൽ ജൽജീവൻ കുടിവെളള പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തികൾ മൂലം
മിക്കാവാറും എല്ലാ
റോഡുകളും
തകർന്നു കിടക്കുകയാണ്.
വർഷങ്ങളായി പദ്ധതിയുമായി ബന്ധപ്പെട്ട
പ്രവർത്തികൾ പൂർത്തീകരിക്കണമെന്ന
ജനങ്ങളുടെ നിരന്തര ആവശ്യം ബന്ധപ്പെട്ടവർ
ഇതുവരെ ശ്രദ്ധിക്കുകയോ
പരിഹാരം കാണുകയോ ചെയ്തിട്ടില്ല.
ജനകീയ സമ്മർദ്ദമേറുമ്പോൾ
പൊടികൈ പ്രയോഗങ്ങളിലൂടെ
ജനങ്ങളെ വഞ്ചിക്കുകയാണ്
എംഎൽഎയും
ബന്ധപ്പെട്ടവരും.
എന്നാൽ ഇവിടെയാണ്
എസ്ഡിപിഐ ജനപ്രതിനിധികളുള്ള ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര (7,8)വാർഡുകൾ വ്യത്യസ്ഥമാകുന്നതും
ജനപ്രതിനിധികളുടെ
ഉത്തരവാദിത്വം പൂർണമായും നിറവേറ്റപ്പെടുന്നതും.
ഒരു മീറ്റർ പോലും
കുടിവെള്ള പൈപ്പ് ലൈൻ ഇല്ലാതിരുന്ന ഈ (7,8) വാർഡുകളിൽ
നടവഴികൾ ഉൾപ്പടെ
എല്ലാ റോഡുകളും
പദ്ധതിക്കായി പൊളിച്ചിരിന്നു.
എന്നാൽ ജൽജീവൻ പദ്ധതിയുമായി ബന്ധപെട്ട്
കുത്തിപ്പൊളിച്ച പഞ്ചായത്ത് റോഡുകൾ
പൂർണമാകും
നനവീകരിച്ചതും
സഞ്ചാരയോഗ്യമാക്കിയതും
SDPI ജനപ്രതിനിധികളുള്ള
ഈ വാർഡുകളിൽ മാത്രമാണ്.
പാർട്ടി ജനപ്രതിനിധികളുടെ
കഠിനപ്രയത്നത്തിന്റെയും
SDPI നടത്തിയ
നിരന്തര ജനകീയ സമരങ്ങളുടെയും
റോഡ് ഉപരോധം അടക്കമുള്ള ഇടപെടലുകളുടെയും ഫലമായിട്ടാണ് പ്രസ്തുത
വാർഡുകളിലെ റോഡുകൾ നവീകരിക്കാനും ആവശ്യമായ ഫണ്ടുകൾ
ലഭ്യമാക്കാനും
ഈ വാർഡുകളിലെ
പഞ്ചായത്ത് റോഡുകൾ
പൂർണമായും
പുനർ നിർമിക്കാനും
കഴിഞ്ഞത്.
കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിലെ
സിപിഎം ജനപ്രതിനിധികൾ അടക്കമുള്ള വാർഡുകളിൽ ജൽജീവൻ
പദ്ധതിയിൽ തകരാറിലായ
റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ
കഴിയാത്തതിലുള്ള
ജാള്യതയാണ്
എസ്ഡിപിഐ ജനപ്രതിനിധികളുളള വാർഡുകളെ അപമാനിക്കാനും
അതിലൂടെ വാർഡിലെ ജനങ്ങളെ അവഹേളിക്കാനും
സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്.
യാഥാർത്യം
ഇതായതുകൊണ്ടാണ്
അടിസ്ഥാന രഹിതമായ
വ്യാജ
ആരോപണങ്ങളുമായി സിപിഎം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്.
സിപിഎമ്മിന്റെ
വികസന വിരുദ്ധമായ
വിലകുറഞ്ഞ
ഈ രാഷ്ട്രീയ നാടകം ജനങ്ങൾ തള്ളിക്കളയുമെന്ന്
ഞങ്ങൾക്ക് ഉറപ്പുണ്ട്.
സിപിഎമ്മിന്റെ വികസന വിരുദ്ധമായ ഇത്തരം
വ്യാജ ആരോപണങ്ങളിൽ
വഞ്ചിതരാകരുതെന്ന്
എസ്ഡിപിഐ കടുങ്ങല്ലൂർ ഈസ്റ്റ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി
കബീർ കോനായി അഭ്യർഥിച്ചു.https://www.facebook.com/share/1GVhEBa6Ph/*വികസന വിരോധികളെ തിരിച്ചറിയുക: എസ്ഡിപിഐ*
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് അടിസ്ഥാന രഹിതമായ ആരോപണമായി രംഗത്ത് വരുന്ന സിപിഎമ്മിനെ ജനങ്ങൾ തിരിച്ചറിയണമെന്ന് എസ്ഡിപിഐ.
കളമശ്ശേരി
എംഎൽഎയും മന്ത്രിയുമായ
പി രാജീവിന്റെ മണ്ഡലത്തിലുൾപ്പെട്ട
കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിലെ
വിവിധ വാർഡുകളിൽ ജൽജീവൻ കുടിവെളള പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തികൾ മൂലം
മിക്കാവാറും എല്ലാ
റോഡുകളും
തകർന്നു കിടക്കുകയാണ്.
വർഷങ്ങളായി പദ്ധതിയുമായി ബന്ധപ്പെട്ട
പ്രവർത്തികൾ പൂർത്തീകരിക്കണമെന്ന
ജനങ്ങളുടെ നിരന്തര ആവശ്യം ബന്ധപ്പെട്ടവർ
ഇതുവരെ ശ്രദ്ധിക്കുകയോ
പരിഹാരം കാണുകയോ ചെയ്തിട്ടില്ല.
ജനകീയ സമ്മർദ്ദമേറുമ്പോൾ
പൊടികൈ പ്രയോഗങ്ങളിലൂടെ
ജനങ്ങളെ വഞ്ചിക്കുകയാണ്
എംഎൽഎയും
ബന്ധപ്പെട്ടവരും.
എന്നാൽ ഇവിടെയാണ്
എസ്ഡിപിഐ ജനപ്രതിനിധികളുള്ള ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര (7,8)വാർഡുകൾ വ്യത്യസ്ഥമാകുന്നതും
ജനപ്രതിനിധികളുടെ
ഉത്തരവാദിത്വം പൂർണമായും നിറവേറ്റപ്പെടുന്നതും.
ഒരു മീറ്റർ പോലും
കുടിവെള്ള പൈപ്പ് ലൈൻ ഇല്ലാതിരുന്ന ഈ (7,8) വാർഡുകളിൽ
നടവഴികൾ ഉൾപ്പടെ
എല്ലാ റോഡുകളും
പദ്ധതിക്കായി പൊളിച്ചിരിന്നു.
എന്നാൽ ജൽജീവൻ പദ്ധതിയുമായി ബന്ധപെട്ട്
കുത്തിപ്പൊളിച്ച പഞ്ചായത്ത് റോഡുകൾ
പൂർണമാകും
നനവീകരിച്ചതും
സഞ്ചാരയോഗ്യമാക്കിയതും
SDPI ജനപ്രതിനിധികളുള്ള
ഈ വാർഡുകളിൽ മാത്രമാണ്.
പാർട്ടി ജനപ്രതിനിധികളുടെ
കഠിനപ്രയത്നത്തിന്റെയും
SDPI നടത്തിയ
നിരന്തര ജനകീയ സമരങ്ങളുടെയും
റോഡ് ഉപരോധം അടക്കമുള്ള ഇടപെടലുകളുടെയും ഫലമായിട്ടാണ് പ്രസ്തുത
വാർഡുകളിലെ റോഡുകൾ നവീകരിക്കാനും ആവശ്യമായ ഫണ്ടുകൾ
ലഭ്യമാക്കാനും
ഈ വാർഡുകളിലെ
പഞ്ചായത്ത് റോഡുകൾ
പൂർണമായും
പുനർ നിർമിക്കാനും
കഴിഞ്ഞത്.
കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിലെ
സിപിഎം ജനപ്രതിനിധികൾ അടക്കമുള്ള വാർഡുകളിൽ ജൽജീവൻ
പദ്ധതിയിൽ തകരാറിലായ
റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ
കഴിയാത്തതിലുള്ള
ജാള്യതയാണ്
എസ്ഡിപിഐ ജനപ്രതിനിധികളുളള വാർഡുകളെ അപമാനിക്കാനും
അതിലൂടെ വാർഡിലെ ജനങ്ങളെ അവഹേളിക്കാനും
സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്.
യാഥാർത്യം
ഇതായതുകൊണ്ടാണ്
അടിസ്ഥാന രഹിതമായ
വ്യാജ
ആരോപണങ്ങളുമായി സിപിഎം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്.
സിപിഎമ്മിന്റെ
വികസന വിരുദ്ധമായ
വിലകുറഞ്ഞ
ഈ രാഷ്ട്രീയ നാടകം ജനങ്ങൾ തള്ളിക്കളയുമെന്ന്
ഞങ്ങൾക്ക് ഉറപ്പുണ്ട്.
സിപിഎമ്മിന്റെ വികസന വിരുദ്ധമായ ഇത്തരം
വ്യാജ ആരോപണങ്ങളിൽ
വഞ്ചിതരാകരുതെന്ന്
എസ്ഡിപിഐ കടുങ്ങല്ലൂർ ഈസ്റ്റ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി
കബീർ കോനായി അഭ്യർഥിച്ചു.https://www.facebook.com/share/1GVhEBa6Ph/